• 28 Sep 2023
  • 01: 48 PM
Latest News arrow
ന്യൂഡല്‍ഹി: എഴുതാന്‍ കഴിയാത്തവരെല്ലാം എഴുത്ത് നിര്‍ത്തട്ടെയെന്നും ബാക്കി അപ്പോള്‍ കാണാമെന്നും എഴുത്തുകാരെ വെല്ലുവിളിച്ച് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ. ജനങ്ങളുടെ അഭിപ്രാസ്വാതന്ത്ര്യത്തിനുമേല്‍ ഉയരുന്ന ഭീഷണിക്കും എഴുത്തുകാര്‍ക്ക് നേരെയുള്ള
കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് നടപടികളിലും എഴുത്തുകാര്‍ക്കു നേരെയുള്ള അതിക്രമങ്ങളിലും പൗരന്റെ അസ്വാതന്ത്ര്യത്തിലുമുള്ള പ്രതിഷേധങ്ങള്‍ അവാര്‍ഡുകളും ബഹുമതികളും തിരിച്ചു നല്‍കിയും സ്ഥാനമാനങ്ങള്‍ രാജിവെച്ചും കൊടുമ്പിരി കൊള്ളുകയാണ്. നിരാസവും രാജിയുമെല്
നാല് തലമുറയില്‍പെട്ട ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ എഴുതുന്ന ഞങ്ങള്‍ നാല് എഴുത്തുകാര്‍ സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കിയിരിക്കുകയാണ്. ഞങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളെ പോലെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ബീഫ്
സ്റ്റോക്‌ഹോം: സോവിയറ്റ് യൂണിയന്റെ ഹൃദയമിടിപ്പ് ലോകത്തിനു മുന്നില്‍ അക്ഷരങ്ങളിലൂടെ പകര്‍ന്നു നല്‍കിയ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സ്വെത്‌ലാന അലക്‌സ്യോവിച്ചിന് 2015ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം. സമകാലികതയുടെ പീഢാനുഭവങ്ങളുടെയും നിര്‍ഭയത്വത്തിന്റ
അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും മേല്‍ സംഘ് പരിവാര്‍ നടത്തുന്ന ഹിംസാത്മക കടന്നു കയറ്റത്തിലും സമീപകാല കൊലപാതകങ്ങളിലും പ്രതിഷേധിച്ച് പ്രശസ്ത  ഇന്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയും ജവഹര്‍ ലാല്‍ നെഹ്‌റുവിന്റ
റിയാദ്: മതനിന്ദ നടത്തിയെന്നാരോപിച്ച് സൗദി അറേബ്യ ജയിലിലടച്ച ബ്ലോഗര്‍ റെയ്ഫ് ബദാവിക്ക് 2015ലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള 'പെന്‍ പിന്റര്‍' പുരസ്‌കാരം. ബ്രിട്ടീഷ് എഴുത്തുകാരനായ ജെയിംസ് ഫെന്റണ്‍ ജൂണില്‍ 'പെന്‍ പിന്റര്‍' പുരസ്‌കാരാഹര്‍ഹനായിരുന്നു. അദ
അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ അവസാന പുസ്തകം Transcendence My Spiritual Experience with Pramukh Swamiji ( Harper Collins India) മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ വിവര്‍ത്തകയ്ക്ക് വിലക്ക്. പു
അരവിന്ദ് അഡിഗ- വൈറ്റഅ് ടൈഗര്‍ 2008 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനര്‍ഹമായ വൈറ്റ് ടൈഗറിന്റെ രചയിതാവാണ് അരവിന്ദ് അഡിഗയെന്ന ഇന്ത്യന്‍ എഴുത്തുകാരന്‍. നോബലിന് ശേഷം സാഹിത്യത്തിന് ലഭിക്കുന്ന രണ്ടാമത്തെ പുരസ്‌കാരമാണ് ബുക്കര്‍. അമീഷ് ത്രിപാഠി- മെലൂഹയിലെ ചിര
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡില്‍ ആദ്യമായി ഒരു പുസ്തകം നിരോധിച്ചു. ടെഡ് ദേവിന്റെ അവാര്‍ഡ് നേടിയ യങ് അഡല്‍ട്ട് നോവലായ 'ഇന്റു ദ റിവര്‍' (നദിയിലേക്ക്) എന്ന നോവലാണ് നിരോധിച്ചത്. ക്രിസ്ത്യന്‍ ഗ്രൂപ്പുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍
''മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരുമൊന്നു പോലെ...'' ചെറുപ്പം മുതല്‍ ഓരോ മലയാളിയും പാടിത്തുടങ്ങുന്ന ഈ ഓണപ്പാട്ടിന്റെ രചയിതാവ് ആരാണെന്ന തര്‍ക്കം മുറുകുന്നു. ഈ ഓണക്കാലത്ത് മലയാളികള്‍ അവരുടെ പ്രിയപ്പെട്ട ഓണപ്പാട്ടിന്റെ രചയിതാവിനെ തേടിപ്പോവുകയാണ്.

Pages